jatin kumar

jatin kumar Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from jatin kumar, Doctor, Delhi.

03/03/2026
03/03/2026

Founder Secretary’s Thought of the Day | HRDS INDIA

“Rules exist to serve people, not the other way around.”

Rules are meant to create order, protect rights, and ensure fairness.
But their true purpose is fulfilled only when they serve people — especially those who rely on systems for justice and support.

When regulations become rigid and detached from human realities, they lose their spirit. Governance becomes meaningful when it remains people-centric, inclusive, and compassionate.

At HRDS INDIA, our work with tribal and marginalised communities is guided by this principle — systems must empower, not burden; protect, not exclude.

Because service is the highest responsibility of any institution.

— HRDS INDIA










02/03/2026

Hong Kong Financial Secretary Paul Chan Mo-po announced in the Budget Speech that the Hong Kong Monetary Authority’s CMU OmniClear and Hong Kong Exchanges and Clearing Limited will study the establishment of a one-stop, multi-asset class post-trade securities infrastructure covering mainland and Hong Kong equities and debt securities.

The initiative aims to enable cross-product and cross-boundary collateral connectivity to enhance liquidity and risk management. The Central Moneymarkets Unit will activate linkages with SIX (Switzerland) and launch equity post-trade services. CMU OmniClear will also establish a digital asset platform this year to support issuance and settlement of digital bonds, with plans to expand to other digital assets and regional tokenisation platforms.

Tokenisation DigitalBonds PostTrade Budget2026

Source: The Standard
https://www.thestandard.com.hk/wealth-and-investment/article/325231/Budget-2026-Hong-Kong-explores-the-establishment-of-a-onestop-multiasset-class-posttrade-securities-infrastructure

02/03/2026

Founder Secretary’s Thought of the Day | HRDS INDIA 🌿

“Governance succeeds when policy meets compassion.”

Policies provide direction, but compassion gives them purpose.

Effective governance is not measured only by frameworks and regulations, but by the lives it transforms. When decision-making is guided by empathy, systems become responsive, inclusive, and people-centred.

At HRDS INDIA, we believe that development must always balance structure with sensitivity — ensuring that every policy reflects the realities of the most vulnerable communities.

Because governance becomes meaningful when it understands the human story behind every statistic.

— HRDS INDIA










23/02/2026

Founder Secretary’s Thought of the Day | HRDS INDIA 🌿

“Laws find meaning only when applied with humanity.”

Laws provide structure to society, but it is humanity that gives them purpose.

When rules are applied with compassion, fairness, and understanding, they become instruments of justice — not mere procedures. Governance becomes meaningful when it protects dignity and uplifts the vulnerable.

At HRDS INDIA, we believe that development and justice must always be guided by empathy. Because true progress happens when systems respond to human realities.

Law with humanity builds trust. Law without compassion creates distance.

— HRDS INDIA










23/02/2026

Division of Corporation Finance Division of Investment Management Division of Trading and Markets January 28, 2026

21/02/2026

⚖️Founder Secretary’s Thought of the Day | HRDS INDIA 🌿

“Justice must reach the doorstep of the powerless.”

Justice is meaningful only when it is accessible.
It should not remain confined to institutions or processes — it must reach those who need it the most.

For the powerless, justice is not a privilege; it is a lifeline. When systems become inclusive and responsive, trust in democracy strengthens, and communities begin to thrive.

At HRDS INDIA, we believe true service lies in standing beside the marginalised and ensuring that dignity, rights, and opportunities reach every doorstep.

Because justice delayed or denied weakens society — but justice delivered empowers it.

— HRDS INDIA










20/02/2026

കേരളമാധ്യമങ്ങളിലൂടെ രാഹുലിൻ്റെ PR വീരസ്യം മാത്രം കേട്ട് പരിചയമുള്ള മലയാളി മോദിയുടെ ഈ മറുപടികൾ കൂടി വായിക്കണം.

ബഹുമാനപ്പെട്ട സഭാപതി ജി,
ഈ ദിവസങ്ങളിൽ കോൺഗ്രസ് സുഹൃത്തുക്കൾക്ക് എന്നോട് ഒരു പ്രത്യേക സ്നേഹമുണ്ട്. അതൊരു 'സ്പെഷ്യൽ' സ്നേഹമാണ്. എനിക്ക് ലഭിച്ച ഉത്തരവാദിത്തം നിറവേറ്റുക എന്നതാണ് എന്റെ ധർമ്മം. ആ ഉത്തരവാദിത്തം ലഭിച്ചില്ലെങ്കിലും രാജ്യത്തിന് വേണ്ടി ജീവിക്കാനാണ് ഞങ്ങൾ പഠിച്ചിട്ടുള്ളത്. ഞങ്ങൾ വികസിത ഭാരതത്തിന്റെ അടിത്തറ ശക്തമാക്കുകയാണ്, അതിന് കരുത്തേകുകയാണ്. ഒരു വശത്ത് ഞാൻ രാജ്യത്തെ യുവാക്കൾക്കായി ശക്തമായ ഒരു തറയൊരുക്കുമ്പോൾ, മറുവശത്ത് കോൺഗ്രസ് 'മോദിയുടെ ശവക്കുഴി' തോണ്ടാനുള്ള പരിപാടികൾ സംഘടിപ്പിക്കുകയാണ്. 'സ്നേഹത്തിന്റെ കട' (Mohabbat ki dukaan) തുറന്നവർ "മോദി നിന്റെ ശവക്കുഴി തോണ്ടും" എന്ന് മുദ്രാവാക്യം വിളിക്കുന്നു. സ്വന്തം രാജ്യത്തെ ഒരു പൗരന്റെ ശവക്കുഴി തോണ്ടാൻ സ്വപ്നം കാണുന്ന ഇത് ഏത് തരത്തിലുള്ള സ്നേഹത്തിന്റെ കടയാണ്? ഒരു പൗരന്റെ ശവക്കുഴി തോണ്ടുന്നതിനെക്കുറിച്ച് സംസാരിക്കാനാണോ നിങ്ങൾ ഭരണഘടനയിൽ നിന്ന് പഠിച്ചത്? ഇത് ഭരണഘടനയെയും മനുഷ്യത്വത്തെയും പൊതുജീവിതത്തിലെ മര്യാദകളെയും അവഹേളിക്കലല്ലേ? ഇതിലൊന്നും അവർക്ക് ഒരു ഖേദവുമില്ല. ഇതിനുശേഷം അവർ എന്ത് പ്രസ്താവനയാണ് നൽകുക എന്ന് നോക്കൂ— "പ്രധാനമന്ത്രി രാജ്യസഭയിലും കരയുകയായിരുന്നു." ഏത് തരത്തിലുള്ള സംസ്കാരത്തിലാണ് ഇവർ വളർന്നത്?

എനിക്ക് ഇതിൽ ദീർഘകാലത്തെ അനുഭവമുണ്ട്. 2002-ൽ അവർ പ്രതിപക്ഷത്തായിരുന്നപ്പോഴും, 2004-ൽ അവർ അധികാരത്തിൽ വന്നപ്പോഴും, 2014-ൽ ഞാൻ ഇവിടെ എത്തിയപ്പോഴും ഉള്ള അനുഭവങ്ങൾ. കഴിഞ്ഞ 25 വർഷത്തിനിടെ മോദി പാർലമെന്റ് അംഗമല്ലാതിരുന്ന ഒരു സെഷൻ പോലും ഉണ്ടായിട്ടില്ല. ഈ സഭയ്ക്കകത്ത് മോദിയെ തെറിവിളിക്കാത്ത ഒരു സെഷൻ പോലും കഴിഞ്ഞ 25 വർഷത്തിനിടെ ഉണ്ടായിട്ടില്ല. ഒരാൾ എന്നോട് ചോദിച്ചു, "മോദിജി, നിങ്ങളുടെ ആരോഗ്യത്തിന്റെ രഹസ്യം എന്താണ്?" ഞാൻ പറഞ്ഞു, "ഞാൻ ദിവസവും രണ്ട് കിലോ തെറിവിളി കേൾക്കാറുണ്ട്."

എന്തിനാണ് അവർ മോദിയുടെ ശവക്കുഴി തോണ്ടാൻ ആഗ്രഹിക്കുന്നത്? ഇതൊരു വെറും മുദ്രാവാക്യമല്ല. അവർക്കുള്ളിലെ വെറുപ്പിന്റെ പ്രതിഫലനമാണത്. ആർട്ടിക്കിൾ 370-ന്റെ മതിൽ ഞങ്ങൾ തകർത്തതുകൊണ്ടാണ് അവർക്ക് മോദിയുടെ ശവക്കുഴി തോണ്ടേണ്ടി വരുന്നത്. വടക്കുകിഴക്കൻ ഇന്ത്യയിൽ ബോംബും തോക്കും ഭീകരതയും നിറഞ്ഞുനിന്ന സ്ഥാനത്ത് സമാധാനവും വികസനവും കൊണ്ടുവന്നതുകൊണ്ടാണ് അവർക്ക് മോദിയുടെ ശവക്കുഴി തോണ്ടേണ്ടി വരുന്നത്. പാകിസ്ഥാൻ ഭീകരവാദികൾക്ക് അവരുടെ താവളങ്ങളിൽ കയറി മറുപടി നൽകുന്നതുകൊണ്ടാണ് അവർക്ക് മോദിയുടെ ശവക്കുഴി തോണ്ടേണ്ടി വരുന്നത്. മാവോയിസ്റ്റ് ഭീകരതയിൽ നിന്ന് രാജ്യത്തെ മുക്തമാക്കാൻ ധീരമായ നടപടികൾ സ്വീകരിക്കുന്നതുകൊണ്ടാണ് നിങ്ങൾ മോദിയുടെ ശവക്കുഴി തോണ്ടുന്നത്. സിന്ധു നദീജല കരാറിലൂടെ നെഹ്‌റു ജി രാജ്യത്തോട് ചെയ്ത വലിയ അനീതി ഞങ്ങൾ തിരുത്തിയതുകൊണ്ടാണോ നിങ്ങൾ ഈ മുദ്രാവാക്യം വിളിക്കുന്നത്?

ബഹുമാനപ്പെട്ട സഭാപതി ജി,
കോൺഗ്രസിന്റെ വിഷമം മറ്റൊന്നാണ്. മോദി എങ്ങനെ ഇവിടെ വരെ എത്തി എന്നത് അവർക്ക് സഹിക്കാനാവുന്നില്ല. "ശരി, എത്തി എന്ന് കരുതാം, പക്ഷേ എങ്ങനെ ഇത്രകാലം ഇവിടെ നിലനിൽക്കുന്നു?" എന്നതാണ് അവരുടെ അടുത്ത പ്രശ്നം. അതുകൊണ്ട് മോദിയുടെ ശവക്കുഴി തോണ്ടുക എന്നത് മാത്രമേ അവർക്ക് മുന്നിൽ വഴിയുള്ളൂ എന്ന് അവർ കരുതുന്നു.

പ്രധാനമന്ത്രി പദം എന്നത് തങ്ങളുടെ കുടുംബത്തിന്റെ സ്വത്താണെന്നാണ് അവർ കരുതിയിരിക്കുന്നത്. അവിടെ മറ്റൊരാൾ ഇരിക്കുന്നത് അവർക്ക് സങ്കൽപ്പിക്കാനാവില്ല. അവരുടെ ഉള്ളിലെ ആ വെറുപ്പും 'സ്നേഹത്തിന്റെ കട'യ്ക്കുള്ളിലെ ആ കനലുമാണ് ഇതിന്റെ കാരണം. "ഇവിടെ ഇരിക്കാൻ ഞങ്ങൾക്ക് മാത്രമേ അവകാശമുള്ളൂ, മറ്റൊരാൾ എങ്ങനെ വന്നു" എന്ന ചിന്തയിൽ നിന്നാണ് മോദിയുടെ ശവക്കുഴി തോണ്ടാനുള്ള ഈ മുദ്രാവാക്യം ഉണ്ടാകുന്നത്.

കോൺഗ്രസിന്റെ രാജകുടുംബത്തിന് ഈ രാജ്യം പതിറ്റാണ്ടുകളോളം അവസരം നൽകിയിട്ടുണ്ട്. രാജ്യം അതിന്റെ ഭാവി തന്നെ അവർക്കായി പണയപ്പെടുത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ നിങ്ങൾ 'ദാരിദ്ര്യം നിർമ്മാജനം ചെയ്യും' (ഗരീബി ഹഠാവോ) എന്ന മുദ്രാവാക്യം വിളിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. ചെങ്കോട്ടയിൽ നിന്ന് പ്രസംഗിച്ച ഒരു കോൺഗ്രസ് പ്രധാനമന്ത്രി പോലും ദാരിദ്ര്യ നിർമ്മാർജ്ജനത്തെക്കുറിച്ച് സംസാരിക്കാതിരുന്നിട്ടില്ല. എന്നാൽ ദാരിദ്ര്യം ഇല്ലാതാക്കാൻ അവർ എന്തു ചെയ്തു എന്നതിനെക്കുറിച്ച് ആ പ്രസംഗങ്ങളിൽ ഒരിടത്തും ഉണ്ടായിരുന്നില്ല. അത് വെറും മുദ്രാവാക്യങ്ങളിൽ ഒതുങ്ങിനിന്നു.

എന്നാൽ മോദി തിരഞ്ഞെടുത്ത വഴി പാവപ്പെട്ടവരെ ശാക്തീകരിക്കുക എന്നതായിരുന്നു. എന്റെ രാജ്യത്തെ പാവപ്പെട്ടവരെ ഞാൻ അഭിവാദ്യം ചെയ്യുന്നു. അവർ രാജ്യത്തിന്റെ പദ്ധതികൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തു. ഞങ്ങളുടെ നയങ്ങളിലും ഉദ്ദേശശുദ്ധിയിലും വിശ്വസിച്ച് 25 കോടി പാവപ്പെട്ട കുടുംബങ്ങൾ ദാരിദ്ര്യത്തെ പരാജയപ്പെടുത്തി ഇന്ന് അതിൽ നിന്നും പുറത്തുവന്നിരിക്കുന്നു. നിരാശയിൽ ആണ്ടുപോയിരുന്ന 25 കോടി ജനങ്ങൾ ഇന്ന് പ്രത്യാശയോടെ നമുക്കൊപ്പം നടക്കുന്നു.

2014-ന് മുൻപ് ഇവർ പദ്ധതികൾ നടപ്പിലാക്കുന്നതിനെക്കുറിച്ച് (Implementation) സംസാരിച്ചിരുന്നു. അക്കാലത്ത് റെയിൽവേ ക്രോസ്സുകളിൽ അപകടങ്ങൾ പതിവായിരുന്നു. സ്കൂൾ ബസ്സുകൾ അപകടത്തിൽപ്പെട്ട് 20-ഉം 25-ഉം കുട്ടികൾ മരിക്കുന്ന വാർത്തകൾ വരുമായിരുന്നു. ആളില്ലാ റെയിൽവേ ക്രോസ്സുകൾ (Unmanned crossings) ഇല്ലാതാക്കുക എന്നത് അസാധ്യമായ ഒന്നായിരുന്നില്ല. പക്ഷേ ആ ജോലിയും എനിക്ക് ചെയ്യേണ്ടി വന്നു. ഞങ്ങൾ എല്ലാ അൺമാൻഡ് ക്രോസ്സുകളും അടച്ചുപൂട്ടി ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചു. അതുകൊണ്ടാണ്, അതുകൊണ്ടാണ് അവർ മോദിയുടെ ശവക്കുഴി തോണ്ടാൻ ആഗ്രഹിക്കുന്നത്.

2014-ന് മുൻപ് ഈ രാജ്യത്ത് 18,000 ഗ്രാമങ്ങൾക്ക് വൈദ്യുതി എന്താണെന്ന് പോലും അറിയില്ലായിരുന്നു. വൈദ്യുതി കമ്പിയോ ബൾബോ പ്രകാശമോ അവർ കണ്ടിരുന്നില്ല. 2014-ൽ രാജ്യം എനിക്ക് ഉത്തരവാദിത്തം നൽകിയപ്പോൾ, വൈദ്യുതി എന്താണെന്ന് പോലും കേട്ടിട്ടില്ലാത്ത ആ 18,000 ഗ്രാമങ്ങളിൽ ഞങ്ങൾ വെളിച്ചമെത്തിച്ചു. അതുകൊണ്ടാണ് മോദിയുടെ ശവക്കുഴി തോണ്ടുകയല്ലാതെ മറ്റൊരു വഴിയും അവർക്ക് മുന്നിലില്ലാത്തത്.

അതിർത്തിയിലെ സൈനികർക്ക് വെടിയുണ്ടകളില്ലെന്നും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളില്ലെന്നും മഞ്ഞിൽ നിൽക്കാൻ ആവശ്യമായ ഷൂസുകൾ പോലുമില്ലെന്നും മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഞങ്ങൾ രാജ്യത്തെ ജവാന്മാർക്കായി ഖജനാവ് തുറന്നു നൽകി. അവർക്ക് ആവശ്യമുള്ളതെല്ലാം നൽകുമെന്ന് ഞങ്ങൾ പ്രതിജ്ഞയെടുത്തു. അതുകൊണ്ടാണ് മറ്റൊരു വഴിയും കാണാതെ അവർ മോദിയുടെ ശവക്കുഴി തോണ്ടുമെന്ന് വിളിച്ചു പറയുന്നത്.

ബഹുമാനപ്പെട്ട സഭാപതി ജി,
ഒരിക്കൽ ഉത്തർപ്രദേശിലെ നിലവിലെ മുഖ്യമന്ത്രി (യോഗി ആദിത്യനാഥ്) ഈ സഭയിൽ പ്രസംഗിക്കുന്നതിനിടയിൽ കരയുകയുണ്ടായി. മസ്തിഷ്ക ജ്വരം (Encephalitis) കാരണം അന്ന് അസംഖ്യം കുട്ടികൾ മരിക്കുകയായിരുന്നു. ഈ രോഗത്തിൽ നിന്ന് മോചനം നൽകാൻ ഇവർക്ക് തോന്നിയില്ല. ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും 'ട്രാക്കോമ' (Trachoma) പോലുള്ള നേത്രരോഗങ്ങൾ കാരണം ആളുകൾക്ക് കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഞങ്ങൾ മസ്തിഷ്ക ജ്വരത്തിൽ നിന്ന് മുക്തി നൽകുകയും ട്രാക്കോമയിൽ നിന്ന് രാജ്യത്തെ ജനങ്ങളുടെ കണ്ണുകളെ സംരക്ഷിക്കുകയും ചെയ്തു.

ഇതാണ് ഞങ്ങളുടെ വിജയം, ഇതാണ് ഞങ്ങളുടെ സംവേദനക്ഷമത. സമൂഹത്തിനായി ജീവിക്കാനും മരിക്കാനുമുള്ള ഞങ്ങളുടെ നിശ്ചയദാർഢ്യമാണ് അവരെ അസ്വസ്ഥരാക്കുന്നത്. അതുകൊണ്ടാണ് 'മോദി നിന്റെ ശവക്കുഴി തോണ്ടും' എന്ന മന്ത്രവുമായി അവർ നടക്കുന്നത്. ഇതാണോ അവർ പറയുന്ന ജനാധിപത്യം? 'സ്നേഹത്തിന്റെ കട' (Mohabbat ki dukaan) എന്ന് ബോർഡ് തൂക്കി ഇത്തരത്തിലുള്ള വെറുപ്പും വിദ്വേഷവുമാണോ പൊതുജീവിതത്തിൽ കാണിക്കേണ്ടത്?

അവരുടെ സർക്കാർ റിമോട്ട് കൺട്രോളിലാണ് പ്രവർത്തിച്ചിരുന്നത്. എന്റെ സർക്കാരും റിമോട്ട് കൺട്രോളിലാണ് പ്രവർത്തിക്കുന്നത്. 140 കോടി ഭാരതീയരാണ് എന്റെ റിമോട്ട്. 140 കോടി ജനങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും രാജ്യത്തെ യുവാക്കളുടെ നിശ്ചയദാർഢ്യവുമാണ് എന്റെ സർക്കാരിനെ നയിക്കുന്നത്. ഞങ്ങൾക്ക് അധികാരം എന്നത് സുഖിക്കാനുള്ള വഴിയല്ല, മറിച്ച് സേവനം ചെയ്യാനുള്ള മാധ്യമമാണ്. മുദ്ര യോജനയിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് സഹായം ലഭിച്ചു, സ്വയംതൊഴിലിന് വലിയ കരുത്ത് ലഭിച്ചു. കോൺഗ്രസ് ഒരിക്കലും ഒരു സ്റ്റാർട്ടപ്പ് സംസ്കാരത്തെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. സഭാപതി ജി, അവരുടെ അവസ്ഥ നോക്കൂ, സ്വന്തം വീട്ടിലെ 'സ്റ്റാർട്ടപ്പിനെ' (രാഹുൽ ഗാന്ധിയെ ഉദ്ദേശിച്ച്) പോലും ഉയർത്തിക്കൊണ്ടുവരാൻ അവർക്ക് സാധിക്കുന്നില്ല. എന്നാൽ ഇന്ന് നമ്മുടെ രാജ്യത്ത് രണ്ട് ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളുണ്ട്. ഓരോ വിജയവും സാധാരണക്കാരുടെ ഹൃദയം കീഴടക്കുമ്പോൾ, അവർക്ക് മുന്നിൽ ഒരു വഴി മാത്രമേ ബാക്കിയുള്ളൂ - "മോദി നിന്റെ ശവക്കുഴി തോണ്ടും" എന്ന് വിളിച്ചു പറയുക.

ബി.എസ്.എൻ.എല്ലിനെ (BSNL) കുറിച്ച് തമാശകളും കാർട്ടൂണുകളും വന്നിരുന്ന ആ പഴയ കാലം ഓർത്തുനോക്കൂ. ഇന്ന് നമ്മൾ സ്വദേശി 4G സാങ്കേതികവിദ്യ വികസിപ്പിച്ചു. ലോകത്തിലെ ഏറ്റവും വേഗമേറിയ 5G സേവനം നമ്മൾ ലഭ്യമാക്കി. ആശയവിനിമയ രംഗത്ത് പുതിയ തലമുറയും പുതിയ ചിന്താഗതിയും നമ്മൾ കൊണ്ടുവന്നു. ഇതിലുള്ള വേദനയാണ് "മോദി നിന്റെ ശവക്കുഴി തോണ്ടും" എന്ന വാക്കുകളിലൂടെ പുറത്തുവരുന്നത്.

പാവപ്പെട്ടവരെ സേവിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. നാല് കോടി പാവപ്പെട്ടവർക്ക് ഉറപ്പുള്ള വീടുകൾ നൽകാൻ കഴിഞ്ഞതിൽ ഞാൻ ആത്മസംതൃപ്തി കണ്ടെത്തുന്നു. വൈദ്യുതി, വെള്ളം, ഗ്യാസ് സിലിണ്ടർ, ശൗചാലയങ്ങൾ എന്നിവ നൽകാൻ കഴിഞ്ഞപ്പോൾ ദൈവം എന്നെ ശരിയായ ദിശയിൽ നയിക്കുകയാണെന്ന് എനിക്ക് തോന്നി. ഇന്ന് ഗ്രാമത്തിലെ ഒരു സ്ത്രീ അഭിമാനത്തോടെ പറയുന്നു, "ഞാൻ ലക്ഷപതി ദീദിയായി" എന്ന്. മറ്റൊരാൾ പറയുന്നു, "ഈ വർഷം ഞാൻ ലക്ഷപതി ദീദിയാകും" എന്ന്. ലക്ഷപതിയായവരോട് ചോദിക്കുമ്പോൾ അവർ പറയുന്നു, "ഇനി കോടീശ്വരിയാകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്" എന്ന്. കോടിക്കണക്കിന് അമ്മമാരുടെയും സഹോദരിമാരുടെയും ഈ ആത്മവിശ്വാസവും അവരുടെ അനുഗ്രഹമാകുന്ന കവചവും എനിക്കൊപ്പമുള്ളപ്പോൾ, നിങ്ങൾ എത്ര മുദ്രാവാക്യം വിളിച്ചാലും എന്റെ ശവക്കുഴി തോണ്ടാൻ നിങ്ങൾക്ക് കഴിയില്ല. ആരും തിരിഞ്ഞു നോക്കാതിരുന്നവരെ മോദി ആരാധിക്കുന്നു. അവരുടെ ആ അനുഗ്രഹമാണ് ഇവർക്ക് സഹിക്കാൻ കഴിയാത്തത്.

മോഷണം പാരമ്പര്യമായി കൊണ്ടുനടക്കുന്നവരാണിവർ. ഒരു ഗുജറാത്തിയുടെ കുടുംബപ്പേര് (മഹാത്മാഗാന്ധിയുടെ പേര്) വരെ ഇവർ മോഷ്ടിച്ചു. എന്നാൽ രാജ്യത്തെ ജനങ്ങൾ ബുദ്ധിമതികളാണ്, അവർ നിങ്ങളെ ശരിയായ സ്ഥാനത്ത് എത്തിച്ചിട്ടുണ്ട്.

നമ്മൾ ഒരു 'വികസിത ഭാരതം' എന്ന സ്വപ്നവുമായാണ് മുന്നോട്ട് പോകുന്നത്. ഇന്നത് രാജ്യത്തിന്റെ നിശ്ചയദാർഢ്യമായി മാറിക്കഴിഞ്ഞു. 2047-ഓടെ ഭാരതം വികസിത രാജ്യമാകുമെന്ന് എല്ലാവരും പറയുന്നു. എന്നാൽ സഭയിലെ ചില സുഹൃത്തുക്കൾ ഇത്രയേറെ നിരാശരും ലോകകാര്യങ്ങൾ അറിയാത്തവരും ആണല്ലോ എന്ന് ഓർത്ത് ഞാൻ അത്ഭുതപ്പെടുന്നു. അവർ ചോദിക്കുന്നു, "ആരാണ് 2047 കണ്ടിട്ടുള്ളത്?" എന്ന്. നമ്മുടെ സ്വാതന്ത്ര്യസമര സേനാനികൾ തൂക്കുമരത്തിലേറുന്നതിനോ ജയിലിൽ പോകുന്നതിനോ മുൻപ് "ഞങ്ങളുടെ കാലത്ത് സ്വാതന്ത്ര്യം കിട്ടില്ലല്ലോ, പിന്നെ എന്തിനാണ് ഞങ്ങൾ ഇത് ചെയ്യുന്നത്" എന്ന് ചിന്തിച്ചിരുന്നെങ്കിൽ ഈ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുമായിരുന്നോ?

ഞാൻ ഡിജിറ്റൽ ഇന്ത്യയെക്കുറിച്ചും യു.പി.ഐയെക്കുറിച്ചും സംസാരിച്ചപ്പോൾ അവർ പരിഹസിച്ചു. "ഈ രാജ്യത്തെ പാവപ്പെട്ടവൻ എങ്ങനെ മൊബൈലിലൂടെ പണമിടപാട് നടത്തും" എന്ന് അവർ ചോദിച്ചു. എന്നാൽ വെറും മൂന്ന് വർഷത്തിനുള്ളിൽ ഭാരതം അത് സാധ്യമാക്കി കാണിച്ചു. അന്നത്തെ അവരുടെ പരിഹാസങ്ങൾക്ക് ജനങ്ങൾ അവരുടെ മൊബൈൽ ഫോണുകളിലൂടെ തന്നെ മറുപടി നൽകിക്കഴിഞ്ഞു.

ബഹുമാനപ്പെട്ട സഭാപതി ജി,
കോൺഗ്രസിന്റെ കാലത്ത് ഒരു പരിഹാസം പതിവായിരുന്നു, ഗൗരവമേറിയ ചർച്ചകളിലും തമാശകളിലും അത് വരാറുണ്ടായിരുന്നു— "ഇന്ത്യ മിസ്സ്ഡ് ദ ബസ്" (ഇന്ത്യക്ക് ആ അവസരം നഷ്ടമായി). അവസരം കൈവിട്ടുപോയി, കളി കൈവിട്ടുപോയി എന്നർത്ഥം. ഇത് എപ്പോഴും സംഭവിക്കുമായിരുന്നു.

ഇന്ന് ഭാരതം ഒരു അവസരവും (Bus) നഷ്ടപ്പെടുത്തുന്നില്ല. ഇന്ന് ഭാരതം ലോകത്തിന്റെ മുന്നണിപ്പടയെ നയിക്കുകയാണ്. രാജ്യത്തിന്റെ ഭാവി ശോഭനമാക്കണം. അതിനായി നിലവിലുള്ള സാഹചര്യങ്ങളും മെച്ചപ്പെടുത്താൻ നിരന്തരം പരിശ്രമിക്കേണ്ടതുണ്ട്. വികസിത ഭാരതം എന്ന സ്വപ്നത്തിലേക്ക് ഞങ്ങൾ 5 വർഷത്തെ പദ്ധതികളും ഓരോ വർഷത്തെ ബജറ്റും തയ്യാറാക്കുന്നു. ഞങ്ങൾ ഒരു ലക്ഷ്യം നിശ്ചയിച്ച് മുന്നോട്ട് പോകുന്നു, കാരണം അടുത്ത തിരഞ്ഞെടുപ്പല്ല ഞങ്ങളുടെ ലക്ഷ്യം. 2047-ൽ ഭാരതത്തെ ഒരു വികസിത രാഷ്ട്രമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. തിരഞ്ഞെടുപ്പുകൾ വരും പോകും, പക്ഷേ എന്റെ രാജ്യം അനശ്വരമായി നിലനിൽക്കും. വരുംതലമുറയുടെ കൈകളിൽ സമൃദ്ധമായ ഒരു ഭാരതം ഏൽപ്പിക്കുക എന്ന സ്വപ്നവുമായാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. ഇന്നത്തെ കുട്ടികളുടെ കൈകളിൽ, നമ്മൾ ചെയ്ത ജോലികളിൽ സംതൃപ്തി തോന്നുന്ന തരത്തിലുള്ള ഒരു ഭാരതം നൽകിപ്പോകണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

ഇന്ന് നാം സ്വീകരിച്ചിട്ടുള്ള സംരംഭങ്ങൾ നോക്കൂ—അത് ബഹിരാകാശമായാലും ശാസ്ത്രമായാലും സാങ്കേതികവിദ്യയായാലും സമുദ്രത്തിന്റെ ആഴങ്ങളായാലും; ജലം, കര, ആകാശം, അന്തരീക്ഷം തുടങ്ങി എല്ലാ മേഖലകളിലും പുതിയ സങ്കൽപ്പങ്ങളും പുതിയ ഊർജ്ജവും പുതിയ ചുവടുവെയ്പ്പുകളും പുതിയ നേട്ടങ്ങളുമായി രാജ്യം ഇന്ന് മുന്നേറുകയാണ്. നാം ഗ്രീൻ ഹൈഡ്രജനിൽ (Green Hydrogen) ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വരാനിരിക്കുന്ന യുഗത്തെ നാം തിരിച്ചറിയുന്നു. നാം ക്വാണ്ടം കമ്പ്യൂട്ടിംഗിനെക്കുറിച്ച് സംസാരിക്കുന്നു. നാം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI Mission) ദൗത്യവുമായി മുന്നോട്ട് പോകുന്നു. ഈ എ.ഐ ദൗത്യത്തിലൂടെ ഭാരതത്തിന് ലോകത്തിന് ഒരുപാട് നൽകാൻ കഴിയുമെന്ന് ഇന്ന് ലോകം വിശ്വസിക്കുന്നു. ഇന്ന് ലോകത്തിൽ 'ക്രിട്ടിക്കൽ മിനറൽസ്' (Critical Minerals), 'റെയർ എർത്ത്' (Rare Earth) എന്നിവ രാഷ്ട്രീയ ആയുധങ്ങളായി മാറിയിരിക്കുകയാണ്. ഭാരതത്തിന് ഒരിക്കലും മറ്റാരുടെ മുന്നിലും കൈനീട്ടേണ്ടി വരരുത് എന്ന ലക്ഷ്യത്തോടെ നാം അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

വിദേശ നിക്ഷേപം ഒഴുകിയെത്താൻ പോകുന്ന എണ്ണമറ്റ പദ്ധതികളാണ് നമുക്ക് മുന്നിലുള്ളത്. കാരണം, ഇന്ന് ലോകത്തിന് തങ്ങളുടെ ഭാവി ഭാരതത്തിന്റെ മണ്ണിലും ഭാരതീയ പ്രതിഭകളിലുമാണ് കാണാൻ കഴിയുന്നത്. ഭാരതത്തിന്റെ ശോഭനമായ ഭാവിയോടൊപ്പം തങ്ങളുടെ ഭാവിയും സുരക്ഷിതമാകുമെന്ന് ലോകം തിരിച്ചറിയുന്നു. വികസിത ഭാരതത്തെക്കുറിച്ച് നാം സംസാരിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിലർക്ക് മനസ്സിലാകുന്നില്ലെങ്കിലും ലോകത്തിന് അത് വ്യക്തമാണ്. ഭാരതം ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് ലോകം മനസ്സിലാക്കിക്കഴിഞ്ഞു. ഇന്നലെ വരെ "ഇന്ത്യയ്ക്ക് അവസരം നഷ്ടമായി" (India missed the bus) എന്നായിരുന്നു ചർച്ചയെങ്കിൽ, ഇന്ന് "ഇന്ത്യയിലേക്കെത്താൻ തങ്ങൾ വൈകിപ്പോകുമോ" എന്ന ഭയത്തിലാണ് ലോകം. അത്തരമൊരു മത്സരമാണ് ഭാരതത്തിലേക്ക് വരാനായി ഇന്ന് നടക്കുന്നത്.

20/02/2026

South Korea’s Financial Services Commission has lifted the nine-year prohibition on corporate participation in virtual digital asset (VDA) markets introduced in 2017. Under new guidelines issued by the FSC, approximately 3,500 organisations including publicly listed companies and registered professional investment firms will be permitted to engage in VDA trading.

Under the new guidelines, Corporate allocations to VDAs are capped at 5% of a company’s annual equity capital. Additionally, investments are limited to the 20 VDAs with the highest market capitalisation and must be executed on South Korea’s five principal regulated VDA exchanges.

Source: https://cointelegraph.com/news/south-korea-lifts-9-year-corporate-crypto-ban-what-the-policy-change-means

InstitutionalParticipation Blockchain

Address

Delhi

Website

Alerts

Be the first to know and let us send you an email when jatin kumar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category