Dr.Aleena Johnson

Dr.Aleena Johnson Assistant professor in psychiatry SNIMS,Ernakulam
ONLINE CONSULTATION AVAILABLE

20/07/2025

Let this not be just another death we forget tomorrow.

Athulya and Vipanchika are no longer just names — they are a reminder of a society that failed a woman.

There’s no point blaming the husband after her death — many knew she was being abused since her marriage. If she chose to stay in an abusive relationship instead of returning to her home or living independently, it means she feared abandonment. It means her family or society couldn’t give her the courage or security to come back.

Maybe all she needed was one sincere sentence —
“We’re here for you, leave him if you want. You’ll always have us.”
If her parents said that, truly meant it, maybe we wouldn’t be mourning her today.

For most women, home becomes a memory after marriage. If the in-laws are abusive, they feel lost in both homes. Homeless in their own life.

💔 Dear parents of daughters — raise your girls with strength and more importantly, the belief that no matter what happens, they can always return home. You are their safe space. Make them feel it, not just say it.

💔 Dear parents of sons — raise them with the values of love, emotional responsibility, and respectful behavior. Show them how to treat a woman by treating your spouse with dignity.

We read about deaths today. We post statuses. Tomorrow, we forget.
Let’s not forget this one. Let it be the wake-up call we all needed.


നാളെ മറക്കുന്ന മറ്റൊരു മരണമായി ഇതിനെ മാറ്റിവെക്കരുത്.

അതുല്യയും വിപാഞ്ചികയും ഇനി പേരുകൾ മാത്രമല്ല — ഒരു സ്ത്രീയെ സംരക്ഷിക്കാൻ ലോകം പരാജയപ്പെട്ടതിന്റെ ഓർമ്മപ്പെടുത്തലാണ് അവർ.

മരണത്തിനുശേഷം ഭർത്താവിനെ കുറ്റപ്പെടുത്തുന്നതിന് ഇനി അർത്ഥമില്ല — വിവാഹം കഴിഞ്ഞതുമുതൽ അതുല്യയുടെ ജീവിതത്തിൽ അതിക്രമമുണ്ടായിരുന്നു എന്നത് പലർക്കും അറിയാമായിരുന്നു.
അവൾ തിരിച്ചുവരാതെയും, സ്വതന്ത്രമായി ജീവിക്കാതെയും, Toxic പാർട്ണർന്റെ കൂടെയിരിക്കാൻ തിരഞ്ഞെടുത്തെങ്കിൽ അവൾക്ക് അഭയമില്ലായ്മയും ഉപേക്ഷിക്കപ്പെടുമെന്ന ഭയവും കൊണ്ടായിരുന്നു.
അവളുടെ വീട്ടുകാർക്കും സമൂഹത്തിനും അവളെ തിരിച്ചെത്താൻ വേണ്ട ആത്മവിശ്വാസം നൽകാൻ കഴിഞ്ഞില എന്നതിന്റെ അടയാളം കൂടിയാണത്.

ഏറ്റവും വലിയ സഹായം ആവശ്യമായിരുന്നത് ഒരേ ഒരു വാക്ക് മാത്രമായിരിക്കാം —
“കുഞ്ഞേ, നമ്മൾ ഉണ്ട്… നീ വാ
മാതാപിതാക്കൾ ആ വാക്ക് മനസ്സിൽ നിന്നും പറഞ്ഞുവെങ്കിൽ, ഇന്ന് നാം ഇവരെ ഓർക്കേണ്ട അവസ്ഥ ഉണ്ടായിരിക്കില്ല.

മിക്ക സ്ത്രീകൾക്കും വിവാഹശേഷം സ്വന്തം വീട് ഒരു ഓർമ്മയായി മാറുന്നു. ഭർത്താവിന്റെ വീട്ടിൽ നിന്നും മടിയിൽ നിന്നും അധിക്ഷേപം നേരിടുമ്പോൾ അവർക്ക് ഇരുപുറത്തും ഭവനം നഷ്ടപ്പെടുന്നു.
ജീവിതത്തിൽ തങ്ങളുടേതായ വീടുകളില്ലാതാകുന്നു.

💔 മകളെ വളർത്തുന്ന മാതാപിതാക്കളെ —
നിങ്ങളുടെ പെൺകുഞ്ഞുകൾക്ക് ബലം നൽകൂ, കൂടാതെ അവർക്കറിയാം എന്ന ഭാവവും നൽകൂ — എന്തായാലും, നിങ്ങൾക്ക് വീട്ടിലേക്ക് മടങ്ങാം, ഞങ്ങൾ കൂടെയുണ്ടാകും എന്ന് അവർക്കു വിശ്വസിപ്പിക്കൂ. അത് അനുഭവപ്പെടുത്തിക്കൊടുക്കൂ, വെറും വാക്കുകളിലല്ല.

💔 മക്കളായ ആണുങ്ങളുടെ മാതാപിതാക്കളെ —
സ്നേഹവും മാനവികതയും മാന്യമായ പെരുമാറ്റവുമുള്ളവരായി വളരാൻ അവരെ പ്രേരിപ്പിക്കൂ.
ഒരു സ്ത്രീയെ എങ്ങിനെയാണ് സ്‌നേഹിക്കേണ്ടത് എന്ന് നിങ്ങളുടെ കുടമ്പജീവിതത്തിലൂടെ കാണിച്ചുകൊടുക്കൂ.

ഇന്ന് ഒരു മരണത്തെക്കുറിച്ച് നാം വായിക്കും. സ്റ്റാറ്റസുകൾ ഇടും.
നാളെ നാം മറക്കും.
ഇത് നാം മറക്കേണ്ടിയിരിക്കുന്ന മരണമല്ല.
ഇത് നമ്മുടെ ഓർമപ്പെടുത്തൽ ആകട്ടെ.

എന്നോട് ചോദിച്ചാൽ both parents and husband are responsible for her death

Aleena Johnson

31/05/2025
28/05/2025

Protect your child from sexual abuse |Malayalam talk about grooming process of child sexual abuse |YOUR CHILD IS YOUR RESPONSIBILITY

Took awareness session about women’s mental health
07/03/2025

Took awareness session about women’s mental health

14/10/2024

Pregnancy ദുരനുഭവങ്ങൾ പാർട്ട് 1

ഒത്തിരി ആലോചിച്ച ശേഷം എഴുതുന്ന അനുഭവങ്ങൾ ആണ് നിങ്ങൾ ഇനി വായിക്കാൻ പോകുന്നത് ….ഞാനും ഹസ്ബൻഡും ഡോക്ടർസ് ആയിരിക്കെ ഞങ്ങൾക്ക് ഇതാണ് നേരിടേണ്ടി വന്നതെങ്കിൽ സാധാരണ ജനങ്ങൾ എന്ത് കഷ്ടപ്പെട്ടിട്ടുണ്ട് ….ഇത് എല്ലാവരെപറ്റിയും അല്ല but ഒരാൾ എങ്കിലും patients നെ കാണുന്ന തെറ്റായ രീതി തിരുത്താൻ തയാറായാൽ അത് സമൂഹത്തിന് അനുഗ്രഹമാകും എന്ന് വിശ്വസിക്കുന്നു…

ഫസ്റ്റ് അപ്പോയ്ന്റ്മെന്റ്

ഞാൻ വർക്ക് ചെയ്യുന്നത് എറണാകുളത്തെ പ്രൈവറ്റ് മെഡിക്കല് കോളേജ് ആണെങ്കിലും UPT positive ആയപ്പോൾ എറണാകുളം അല്ലേ എങ്കിൽ പിന്നെ ഒട്ടും കുറക്കണ്ട പേരുകേട്ട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ തന്നെ തിരഞ്ഞെടുക്കാം എന്ന കരുതി ഗൂഗിൾ റിവ്യു ഒക്കെ നോക്കി പേരുകേട്ട ഗൈനക്കോളജിസ്റ്റ് തന്നേ അപ്പോയ്ന്റ്മെന്റ് എടുക്കുന്നു ….ടൈം ഒക്കെ കിട്ടി ….വലിയ ഹോസ്പിറ്റൽ അല്ലേ എല്ലാം സിസ്റ്റെമാറ്റിക് ആകും ടൈം ഒക്കെ തന്നതല്ലേ എന്ന വിശ്വാസത്താൽ evening op cancel ചെയ്തില്ല…..പറഞ്ഞ ടൈം കണക്കാക്കി ചെല്ലുന്നു..ടോക്കൺ നമ്പർനൊ തന്ന ടൈം നൊ ഒരു വാല്യുവും ഇല്ല എന്ന തിരിച്ചറിവിന് ശേഷം ബഹുപൂരിപക്ഷം ഗൈനെക് ഒപിയിലും ഉള്ളപോലെ ചൊറിയാൻ തീരെ അറിയാത്ത 😉 നഴ്സ് /ആറ്റേണ്ടർ ചേച്ചി വക കമന്റ് വേറെയും….എല്ലാത്തിനും ഒടുവിൽ ഡോക്ടറെ കാണുന്നു …മുമ്പിൽ ഇരിക്കുന്ന ഷീറ്റ് ഫിൽ ചെയ്യാൻ ഉള്ള തിരക്കിൽ അതിൽ ഉള്ള ചോദ്യങ്ങൾ ചോദിക്കുന്നു
മാര്യേജ് കഴിഞ്ഞിട്ട് 3 months എന്ന എന്റെ മറുപടിക്ക് പുറകെ വരുന്ന ചോദ്യം !
എത്രമത്തെ കുട്ടിയാണ്!?
ഒന്ന് പകച്ചെങ്കിലും ഒരബദ്ധം പറ്റിയതാണെന്ന് കരുതി ,അപ്പോ വരുന്നു അടുത്ത ചോദ്യം അബോർഷൻസ് വല്ലതും ഉണ്ടെയിട്ടുണ്ടോ…..🥲
ഇതൊക്കെ കഴിഞ്ഞു സ്കാനിംഗ് ;പുള്ളിക്കാരി തന്നെ ആണ് ചെയ്യുന്നത് സ്കാനിങ്ങിൽ heart beat കിട്ടുന്നില്ല….അടുത്ത ഡയലോഗ് ഹാർട്ട് ബീറ്റ് കിട്ടുന്നില്ല 2 ആഴ്ച്ച കഴിഞ്ഞ് ഒന്നൂടെ നോക്കി കിട്ടുന്നില്ലെങ്കിൽ അബോർഷൻ ചെയ്യാം

ആള് പറഞ്ഞതിൽ തെറ്റൊന്നും ഇല്ല പറഞ്ഞ രീതി ആണ് പ്രശ്നം ….മുമ്പിൽ ഇരിക്കുന്നത് ഒരു മനുഷ്യന് ആണെന്നും കുഞ്ഞിന്റെ ഹാർട്ട് ബീറ്റ് ഫസ്റ്റ് ടൈം കാണാൻ കിടക്കുന്ന ഒരു അമ്മയാണെന്നും ചിന്തിക്കുന്നില്ല ….എത്രയോ നല്ല രീതിയിക്ക് പ്രേസേന്റ്റ് ചെയ്യാൻ പറ്റുമായിരുന്നു …..ഷോക്ക് ആയി നിൽക്കുന്ന എന്നോട് വേറൊന്നും പറയുന്നില്ല …,പുറത്ത് ഇറങ്ങി ദൂരെ നിൽകുന്ന ഹസ്ബൻഡിനോട് കൈ ഉയർത്തി വൈഫിനോട് എല്ലാം എക്സ്പ്ലെയിൻ ചെയ്തിട്ടുണ്ട് എന്ന ഡയലോഗും ….ഫസ്റ്റ് സ്കാനിങ്ങിൽ heartbeat കാണണം എന്നില്ല എന്ന നോളജ് ഉണ്ടായിട്ടും എന്റെ ഷോക്ക് എനിക്ക് പറഞ്ഞ് അറിയിക്കാൻ പറ്റില്ല കാരണം അത് പറഞ്ഞ് തരേണ്ട expert ന്റെ നിശബ്ദത ….ഇൻഫെർട്ടിലിറ്റി ട്രീറ്റ്മെൻഫ് എടുത്തു വർഷങ്ങൾ കാത്തിരിക്കുന്നതും ആയ എത്രയോ പേര് ഇവരെ കാണുന്നുണ്ടാകും….എമ്പതി എന്ന വാക്കിന്റെ അർത്ഥം പോലും അറിയാത്ത കമ്മ്യൂണിക്കേഷൻ സ്കിൽസ് ഒട്ടും ഇല്ലാത്ത ഡോക്ടേഴ്സ് ആണ് ഇത്തരം കോ ഓപ്പറേറ്റീവ് ഹോസ്പിറ്റല്സ് ഇരിക്കുന്നത് എങ്കിൽ ഇമോഷണൽ trauma കൂടെ ഹാൻഡിൽ ചെയ്യാൻ പഠിച്ചിട്ട് വേണം അപ്പോയ്ന്റ് എടുക്കാൻ ….കാരണം ഇത്തരം സാഹചര്യത്തിൽ അവർ പറഞ്ഞ നെക്സ്റ്റ് 2 weeks കടന്നു പോകുക എന്നത് നിസാരമല്ല…..(ഉദാഹരണത്തിന് ഒട്ടു മിക്ക ആളുകളും സ്കാനിംഗ് കഴിഞ്ഞ് ആയിരിക്കും പുറത്ത് പറയുക …എന്റെ കേസിൽ പുറത്ത് പറയാൻ കൺഫേം അല്ല but കുടെ വർക്ക് ചെയ്യുന്നവരോട് പറയാതിരിക്കാൻ വയ്യ കാരണം വാർഡിൽ ഒന്നിന് പുറകെ 4 patients ഈ timil കോവിഡ് പോസിറ്റീവ് ആകുന്നു അതിന്റെ ടെൻഷൻ വേറെയും ഓരോരുത്തർക്കും ഈ ടൈമിൽ വേറെ വേറെ കഥകൾ ഉണ്ടാകും) അവിടുന്ന് ഇറങ്ങുമ്പോൾ മറ്റൊന്നിനും ഉറപ്പില്ലെങ്കിലും ഇനി അങ്ങോട്ടു ഇല്ല എന്ന കാര്യത്തിൽ മാത്രം വ്യക്തത ഉണ്ടായിരുന്നു….

ഈ അവസരത്തിൽ ഞാൻ ഒരു പേര് എടുത്ത് പറഞ്ഞില്ലെങ്കിൽ ശേരി ആകില്ല….തിരുവനന്തപുരം മെഡിക്കല് കോളേജിൽ സൈക്യാട്രി ഡിപാർട്ട്മെൻറ് കയറിയിട്ടുള്ള ഓരോ ഹൗസ് സർജനും ആദ്യം കേട്ട അല്ലെങ്കിൽ പ്രേസേന്റ്റ് ചെയ്ത ടോപ്പിക് patient doctor relationship and breaking bad news ആകണം എന്ന നിർബന്ധം ഉണ്ടായിരുന്ന ഞങ്ങടെ സ്വന്തം HOD അനിൽ പ്രഭാകരൻ സാർ…..3 വർഷത്തെ പിജി ലൈഫിൽ 15 days കൂടുമ്പോ കടന്നു വരുന്ന ഹൗസ് സർജൻസിന്റെ ദിസ് ടോപ്പിക് കേട്ട് ബോർ അടിച്ചു എന്ന പരാതിയിൽ ഏത് ടോപ്പിക് മാറ്റിയാലും ഇത് മാറ്റരുത്, ഇത് അറിയാതെ ഒരാളും ഇന്റർൻഷിപ്പ് കഴിഞ്ഞ് പോകരുത് എന്നു sir നിർബന്ധം പിടിച്ചതിന്റെ കാരണം ഇപ്പോ എനിക്ക് വ്യക്തം ….ഒരു ഇന്റേൺ ഡോക്ടർ എങ്കിലും അത് പ്രാവർത്തികം ആക്കിയാൽ അവർ futurel കാണുന്ന 1000 കണക്കിനു patient ന് അത് യൂസേഫുൾ ആകും എന്ന വിഷൻ ആണ് അതിന് കാരണം….ഇതിന് കൂടുതൽ മാറ്റം വരണം എങ്കിൽ സൈക്യാട്രി എന്നത് കേവലം റിലാക്സേഷൻ പോസ്റ്റിങ്ങ് എന്നതിനു അപ്പുറം ഫൈനൽ ഇയർ എംബിബിഎസ് മെയിന് സബ്ജക്ട്കളിൽ ഒന്നാകുന്നതും ,കമ്മ്യൂണിക്കേഷൻ skill പാസ് ആക്കുന്നതിൽ നിർണായഗം ആകുന്ന കാലം വരണം…..മെന്റൽ health കൂടുതൽ importance കിട്ടുന്ന കാലം ദൂരം അല്ല എന്ന പ്രതീക്ഷയോടെ നിർത്തുന്നു…..

നേരിട്ട കൂടുതൽ കടുപ്പമേറിയ അനുഭവങ്ങളും ആയി തുടരും…..

Dr.Aleena Johnson

Reunion after 8 years   Snims   soul Aishu
17/07/2024

Reunion after 8 years Snims soul Aishu

Some one created fake profile of mine don't accept any request....
11/09/2023

Some one created fake profile of mine don't accept any request....

20/08/2023

Address

Cochin

Opening Hours

Monday 8:30am - 4:30pm
Wednesday 8:30am - 4:30pm
Friday 8:30am - 4:30pm

Alerts

Be the first to know and let us send you an email when Dr.Aleena Johnson posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr.Aleena Johnson:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category